Monday 27 July 2020

Bhattathiri (നാരായണ ഭട്ടത്തിരി)


MELPATUR NARAYANA BHATTATIRI – LIFE AND WORKS.

By NR PILLAI (RAJU-KOOVAPPADY).

“veLLam jatAntE bibhrANam
veLLimAmala vigraham
veLLUramarnnu gaureesam
uLLilambOdu chintayE”.

This is from “Balaprabodhanam” of Putumana Chomatiri (Namputiri – date not known), a work in Manipravaalam on Sanskrit Grammar written for the use of beginners of Sanskrit study and was is use until our old and gurukula system of Sanskrit study became extinct some years ago. Another “Balaprabodhanam” written recently by one Sri Chandrasekhara Varier(?) is also available which, unfortunately, I have not seen.

Many of our members may be well aware that the contribution of Kerala to Sanskrit Literature is vast in bulk and varied in content. Only few Indian states are there to equal Kerala in this regard. Contribution of Kerala to Sanskrit literature comprises all branches of learning, both general like Kavya, Nataka, Campu, Alankara and Vrtta, and technical subject like the different Darsanas, particularly, Mimamsa and Vedanta, Tantra, Silpa, Vaidya, Ganita and Sangita. Many of the works are lost in transit and out of the available material only few are in print rest all lying in manuscript. This is the general condition of our culture.

Now we will focus on the life and work of Narayana Bhattatiri, one of the foremost Sanskrit poets and savants of Kerala. Born in a Brahmin family of poets, philosophers, scholars and devotees. As of other famous literary figures of Kerala, his exact date of birth is also not available but we have some evidence to show that he lived during the sixteenth century and some historians are of the opinion that he was born in AD 1559 or 1560. Though PRAKRIYASARVASAM is his famous and best work, it is NARAYANEEYAM become famous among the mass because of its contents describing Guruvayurappan and which identifies him with Mahavishnu, the central figure of Bhagavata, is the greatest of these mahatmyas, creating a Guruvayur in the heart of those who read it or listen. This stotra kavya
is a source of spiritual sustenance to the lakhs of devotees who visit Guruvayur on pilgrimage throughout the year. Though the family is now extinct, we have some prolific evidence from the details given by him at the end of the second and last part of his famous work on grammar PRAKRIYASARVASAM.

“bhUkhande keraLakye saritamiha nilamuttare naiva nava-
Kshetre gavyutimatre punaruparinavagramanamni svadhamni-
Dharmisthat bhattatiryaa akhilamatapatormatrdattadvijendrat-
Jato narayanakhyo niravahadatulam devanarayanajnam.” 

It is seen that meppathur illam was situated on the northern side of Bharata Puzha, about two miles from Tirunavay in Ponnani taluka of Kerala. His father Matridatta devoted to dharma and learned Bhatta Mimamsa (Kumarlila Bhatta’s school of vedic ritualistic philosophy). And the grammatical work has been composed under the instructions and supervision of Ampalapuzha Puratam Tirunal Devanarayanan.
Learning of Narayana in various branches and his teachers are mentioned in the following verse from the same work.      

“Mimamsadi svatatannigamamavikalam madhavacharyavaryat
Tarkam damodararyadapi padapadavimcyutaryad budhendrat
Tesham karunyayogat kathampi kavitamapnravam karma caitat
Bhuyat krishnarpanam me bhavatu ca satatam dhiradhare .

Accordingly he learned Vedas from Madhavacharya , logic from Damodara. Grammar from Achyuta Pisharoti. This Achyuta Pisharody is the famous Trikantiyur Achuta Pisharody, a celebrated grammarian and astronomer of his time.
Bhattathiri is said to have led an erratic life in his youth and grew up against the tradition of his family. He ran away from home without studying Vedas and other traditional courses practiced by Brahmins and led a wayward, dissolute life. During this time he came in contact with Achyuta Pishorody and with his able guidance and in a short time Bhattatiri begins to turn down from his bad habits one by one and initiated to practice traditional brahmin’s duty. In a span of short time under the tutelage of Pishorody he became a different man in life.Bhatathiri took to writing from this time and produced a number of devotional booklets and prabandhas and later became one of the foremost Sanskrit writar of Kerala. While he was thus
emerging into fame, his Guru Phisharoti was stricken with rheumatism. Bhattatiri, by way of gurudakshina, took upon himself by avahana (icarious suffering) the disease from which his guru suffering. As a result Pishorodi was cured his ailment and Bhattatiri contracted the disease. As he himself failed in all methods of treatment to cure the ailment, he decided to go to Guruvayur and took refuge at the feet of Lord Guruvayurappan. There he composed the mahakavya Narayaneeyam contains 1036 slokas in praise of the Lord and recited them before the deity. He said to have composed the entire 1036 slokas in ten days reciting 100 every day. As all of us know it is prayer to Guruvayurappan to cure the malady of the author, and cured he was by the grace of the Lord.

His works: As mentioned above Bhattatiri composed many literary works on Philosophy, Grammar, Devotion and many champus for the purpose of Koothu and Koodiyattam.1) Prakriyasarvasam; 2) Narayaneeyam; 3) Manameyodaya; 4) Apaniniyapramanta; 5) Ashtamimahotava; 6) Ahalyamoksha; 7) Aswalayanakriyakrama; 8) Kirata 9) Kailasavarnana; 10) Kotivihara; 11) Kauteyashtaka; 12) Guruvayupuresvastava 13) Gosrinagaravarnana; 14)   Caturan-gasloka; 15) Tantravartikanibandhana; 16) Tripuradahana; 17) Dakshayajna; 18) Dutavakya; 19) Devanarayanaprasasti; 20)Dhatukavya; 21) Nalayanicarita; 22) Nrgamoksha; 23) Niranunasika; 24) Panchaliswayamvara;  25)  ushpodbhedetyama-rukapadyavyakhya 26) Balakantakatha; 27) bimbalisaprasasti; 28) Matsyavatara; 29) Manavikramaprasasti; 30)Yadyasajjanmetyadibhagavataslokatrayavakya; 31) Yudishtirabhiksheka; 32) Rakssasotpati; 33) Rajasuya; 34) Sailabdhisvaraprasasti 35) Sripadasaptati; 36) Subhadraharana; 37) Sundopasundopakhyana; 38) suktasloka; 39) Svahasudhakara; 40) Some stray verses.

Some more campus: 1) Ajamilamoksha; 2) Gajn]endramoksha; 3) Aswalayanagrhya
Sarigraha; 4) Kuchelavrtta; 5) Kausitakighyasangraha; 6) Bhasmanisedha; 7)
Ramayanaprabanda; 8) Rasavilasa; 9) Rukmangadacarita; 10) Syamantaka; 11) Vamanavatara;

12) Bharataprabandha (each story of Mahabharata composed as separate campus).
Bhattatiri said to have passed away after living a long life. Some says he lied upto the age of 106; some says upto 56 or 60 and other view he lived upto 80 years. It is clear that he lived  between 1560 and 1655.

Author - NR. Raju, Dombivli,
Date: June 2006.
(Published in Navaneetham online  Magazine ).

Friday 24 July 2020

പ്രാര്‍ത്ഥന:(മഞ്ജരി)
(രാജു വിളാവത്ത്‌-കൂവ്വപ്പടി).


കാരുണ്യവാരിധേ! താവകാനുഗ്രഹം
പാരിലെല്ലാര്‍ക്കും ചൊരിഞ്ഞീടണെ!
ഭൂവിങ്കലാരെല്ലം നിന്നെഭജിക്കുന്നോ
ഭാവിസുഖമവര്‍ക്കുണ്ടുന്യൂനം.

ത്വല്‍പ്രഭാവത്തിന്റെ ചൈതന്ന്യമൊന്നുതാ-
നിപ്രപഞ്ചത്തിന്റെ ശക്തിധാര
പുണ്യഫലങ്ങളും പാപഫലങ്ങളും
മാനവര്‍ക്കേകുക നീയല്ലയൊ?

സൂര്യചന്ദ്രാദികള്‍ താരകജ്ജാലവും
ആരുടെകാരുണ്യ ലീലയല്ലീ?
താവകകീര്‍ത്തനം പാടുവോരേവര്‍ക്കും
ദേവാദിദേവ സുഖമരുളു!!!


More immediate than e-mail? Get instant ac

Swathi Tirunal

SWATHI THIRUNAL AND HIS CONTRIBUTION TO INDIAN MUSIC AND LITERATURE.                  (N.R. Pillai,   Vilavath Veed,     Koovappady.)


When you go through the history of former Travancore/Cochin states (now parts of Keralam), you will find that it has produced many great saints, scholars, musicians, artistes like Adi Sankara, Unnayi Varrier, Kerala Varma, Sree Narayana Guru, Raja Ravi Varma and many more.  Generation to generation, it has been the tradition of Travancore ruling family to encourage the scholars and artistes.  Particularly, during the period between 17th and 19th centuries, most of the Maharajas who ruled the state were either themselves great musicians, artistes or poets, or promoters of various fine arts like dance (especially Kathakali, Mohini Attam – some dance forms of Kerala) and Ottam Thullal, music and also sports.

Swathi Thirunal Rama Varma Kulasekhara Perumal (popularly known as "Swathi Thirunal"), descendant of the Travancore ruling family, was born to Maharani Gauri Lakshmi Bai and Sri Raja Raja Verma Koyilthampuran on 16th April in the year 1813.

At the time of Swathi Thirunal's birth, the state was ruled by Maharani Gauri Lakshmi Bai with the able assistance and guidance from her husband.  In the year 1815, after giving birth to her second son Marthanada Varma, Rani Lakshmi Bai breathed her last.

When Swathi Thirunal was only three years, his parents took special care of him, especially his studies, and deputed eminent scholars, like Pandit Subhja Rao and Haripad Kochupillai Warrier to give him necessary education in English, Marathi, Sanskrit and Malayalam respectively.  Also appointed were renowned teachers to instruct him on other languages such as Tamil, Telugu, Kannada, Persian, Hindustani, Arabic etc.  Apart from learning statecraft and literature, he also received substantial training in carnatic and hindustani music (both vocal and instrumentals) under eminent musicians. The rare instrument, ‘swarbat’, that used in hindustani/carnatic music was mastered by Swathi Thirunal. In a very short time, he mastered all the fields and received appreciation from visiting dignitaries and others including Col. Mantro and Col. Welsh who were Travancore Dewan and leader of British Army respectively.

As Kulasekhara Perumal (one who got the right to take up the throne immediately after birth), Swathi Thirunal was involved actively in all the responsibilities bestowed to a Maharaja and was said to have assisted Maharani in taking important decisions on various state matters.  At the age of 16, Swathi Thirunal was crowned as Maharaja of Travancore to take direct charge of the state affairs and ruled over 18 years until death.

During his tenure as Maharaja, Swathi Thirunal made a number of far reaching modifications to the government administrations and introduced new measures for the welfare of the people.  These are setting up of schools (both in Malayalam and English mediums), library, observatory; introducing Malayalam as official language for handling government correspondence (replacing Tamil which was the official language used until his time); promoting and introducing new fine arts by  way of  appointing eminent musicians, dancers and scholars in his court.  Some of the eminent personalities who were in his court are Irayimman Thampi (a great poet, musician, author of three attakathas and sanskrit scholar), Kilimanoor Vidwan Koil Tampuran, Shatkala Govinda Marar and Thanjavoor Quartet (Vadivelu and brothers).

Swathi Thirunal had been praised by various eminent personalities of British raj for his administrative capabilities and bringing his small state to the top level of popularity among the princely states in the entire country.
  
Swathi Thirunal's contributions to the world of Indian Music is enormous and worth mentioning.  As a deep devotee of Lord Padmanabha, for spreading the deity's name to all corners of the world through devotional songs, he composed a number of varnas, tillanas, padams, krithanas etc. which are qually popular alongwith the kritis made for carnatic music by Saint Thyagaraja, Dikshitar and Shyama Sastri,. Swathi Thirunal was the only multi-linguistic music composer by contributing kritis in various languages such as sanskrit, kannada, Telugu, Malayalam (or manipravalam) as well as hindustani.  His contribution to hidustanic music includes khayal, drupad, thumri, bhajan and tarana.  His famous tarana is widely sung in music circles by eminent musicians but in south Indian style.  Hence the original north Indian style is not available presently.

His contributions to both carnatic and hidustani music come around 400 kritis covering most of the important ragas.  He has also brought to light some important technical methods used earlier in the carnatic music compositions but not familiar in contemporary or later works. Music of the highest order has all the form, constituents, bhava, raga, tala, bhakti. We can find one of these dominant feature in the musical work of his , if not all.  Especially, while composing padams for the purpose of dance varieties, he is said to have received support from Irayimman Thampi and Vadivelu.  Apart from the compositions devoted to Carnatic and Hindustani music, Swathi Thirunal attempted few famous poetical works in sanskrit as well as in Malayalam, some of which are Sree Padmanabhasaatakam, Bhaktimanjari, Utsavaprabandham (in Malayalam), Ajamilopakhyanam and Kuchelopakhyanam.  From the above last two were made for Harikatha originated from Maharashtra which gained popularity in Kerala during his time.  His small work Muhanaprasantyaprasadivyavastha, is on the specific alankara used in poetical works mainly for dance purpose.

It is believed that Maharaja was very keen in popularizing kritis, composed by his contemporaries, in his state, giving equal importance to their works along with his own creation and was said to have invited Thyagaraja to his darbar; but due to advanced age and failing health, Thyagaraja couldn't make his journey all the ways from Thanjavur to Travancore and instead conveyed his greetings and good wishes to Swathi Thirunal through the messenger.

During his time, a number of poor and eminent personalities from all over the country had come and settled in Travancore as refugees to whom Swathi Thirunal had given warm welcome and patronage.  Thanjavoor brothers (Chinnayya, Ponnayya, Vadivelu, among others), spent some years in his darbar under the patronage of the Maharaja.

After ruling 18 years (these 18 years were said to be the golden era in  the history of Travancore), at the age of 33, Swathi Thirunal attained Saayujyam on 25th Dec. 1846.  The various arts and culture encouraged by him are now struggling for it survival – classical bharata natyam and carnatic music being no exceptions.  People in the world of music from generation to generation will never forget Swathi Thirunal, for his contributions to classical music and patronage to musical exponents.
                                                        
Mumbai-Dombivli.
11.2.2006.
(Published in NAVANEETHAM & JAYAKERALAM online Magazine )
ചിത്രകൂടസംഗമം.
(രാജുവിളാവത്ത്‌ -
കൂവപ്പടി).


കോദണ്ഡപാണിയും സൗമിത്രിയുംതാനും
ചിത്രകൂടത്തില്‍ വസിക്കുംകാലം
ദശമുഖസോദരി,യവിടെയെത്തി-
മതിമോഹ,മോരോന്നായ്‌ ചൊന്നനേരം
ദശരഥതനയനാം രാമചന്ദ്രന്‍

 
"ലങ്കേശസോദരി കേട്ടുകൊള്‍ക, ജനക-
മകളാകും സീതയെന്റെ വേളിയെന്നു-
കഷ്ടം! കുമാരിനീ അറിഞ്ഞിലല്ലി?!
"വേളിയാകാത്തൊരുസോദരുണ്ടെനി-
ക്കെന്നതുമുന്നം,നീ,യറിഞ്ഞുകൊള്‍ക."
ലക്ഷ്മണ നാമമുള്ളൊരനുജനും
ഇവിടെവസ്സിക്കുന്നുണ്ടെന്റെകൂടെ,
അവനോടുനിന്റെ കഥനമെല്ലാം
ചൊല്ലീടുകില്‍ പരിഹാരമുണ്ടായിടാം."
എന്നുപദേശമായ്‌ പറഞ്ഞനേരം-
ചെന്നുകേണീടിനാന്‍ ലങ്കേശ്വരി
"രാവണന്‍ തന്നുടെ സോദരിയായൊരു-
രാക്ഷസനാരിതാന്‍ ശൂര്‍പ്പണഖ
നിന്നുടെചാരത്തു വന്നീടുവാന്‍
ഒന്നുരണ്ടല്ലയോകാരണങ്ങള്‍,
ചൊല്ലുകയെന്നാകില്‍ ലക്ഷ്മണാ! നീ
തെല്ലുപരിഭവം കൊള്‍കവേണ്ട!
മൂന്നുലോകത്തിലും ഇല്ലനിന്നെപ്പോലെ
സൗന്ദര്യമൊത്തൊരു രാജപുത്രന്‍.

രാക്ഷസ്സിതന്നുടെ ഭാഷിതം കേട്ടപ്പോള്‍
ലക്ഷ്മണന്‍ കോപത്താല്‍ ചൊല്ലിയിഥം

"ദുഷ്ടെ! നിന്‍വീരവചനങ്ങളൊന്നുമേ
കഷ്ട! മെനിക്കിഹ കേള്‍ക്കവേണ്ട!"
ലങ്കാധിപനാം സോദരിയന്നേരം
പൈങ്കിളി പോലെ മൊഴിഞ്ഞിതല്ലോ
"മോഹമുണ്ടിതുലക്ഷ്‌മണാ നിന്‍കരം
ഗ്രഹിച്ചിട്ടു ലങ്കനാട്ടില്‍ വസിച്ചീടുവന്‍,
ലങ്കേശരനാകുംരാവണന്‍തന്നുടെ
ഹുങ്കെല്ലാം പോയിമറഞ്ഞീടുമ്പോള്‍
വാഴിക്കാം രാക്ഷസ കുലപതിയായിനിന്നെ
പൊളിയല്ല കുമാരാ! നീയോര്‍ക്കവേണം".

രൂക്ഷതയേറുമീ വാക്കെല്ലാം കേട്ടിട്ടു-
അക്ഷമനായൊരുലക്ഷ്മണനന്നേരം
ഹസ്തത്തിലേന്തിയ വാളെടുത്തൂക്കോടെ-
കക്ഷ്ണിച്ചവളുടെ മൂക്കും മുലകളും.

പേടിച്ചരണ്ടോരി നാരിയന്നേരത്ത്‌
പേടകത്തില്‍കേറിലങ്കപൂകി.








Climb to the top of the charts! Play the word scramble challenge with star power. Play now!

Wednesday 18 December 2019

Kallarakkal


KALLARAKKAL  MAHAVISHNU-MAHADEVA TEMPLE – 

A BRIEF ANNOTATION:


                                                                      
“Yatha Sivamaya Vishnuh Evam Vishnumayah Sivah
  Yathantharam na pasyami tathame swastirayushi.”    

(Shiva in the form of Vishnu and Vishnu in the form Shiva – I bow down -.  Vishnu is the heart of Shiva and Shiva is the heart of Vishnu as both are essentially one. As  I do not perceive any difference between the two may my life be blessed and prolonged).                                    

About Kerala temples, Stella Kramrisch once wrote like this “In this beauteous, bountiful country, between sea and mountains, green in the density of high trees and fertile land, the temples – 2200 are in worship – are part of the scene”.  This may not be the scene at present; but there are many more temples – small and big – important and unimportant which worshiped by a small group of devotees.  Kallarakkal Temple is one of such.

To an average Malayali, particularly to Nairs/Namboodiris and allied communities, the day begins with a bath in the temple tanks or a tank in their compound itself, and dash to the nearby temple with the wet MUNDU.  The influence of Marxism and materialistic philosophy could not make much changes, indeed, the gods and goddesses in Kerala seem more real than elsewhere. Kallarakkal Temple is one of such temple which influenced the heart of the masses.

Kallarakkal Temple Complex is one of the important religious and cultural centre for the people of Koovappady and surrounding areas.

There is no prolific history available about the origin of this temple but a hear-saying-evidence passed through generations clearly indicates that it was well in existence during the time of Tipu Sultan’s Malabar invasion. Angry soldiers of Sultan who were returning to Mysore after an unsuccessful mission to conquer TRAVANCORE said to have destroyed the original structure of Kallarakkal Temple.  Hence we could presume that  the same was built somewhere during the Seventeenth Century or even earlier.

According to other version of the legend, the origin of this temple goes back to Adi Sankaracharya’s period i.e. eighth century A.D.  A couple, among the Brahmin community settled earlier in this place had no issue for a long time worshipped Lord Vishnu and Lord Shiva with all their heart.  The Lord appeared before them in a dream and blessed.  In due course of time, a child was born to them.  Overwhelming with the result of their prayer, the couple with the help of other important gramavasi’s (villagers) had built up a temple, installed the idols of Lord Vishnu and Shiva on one compound with separate srikovils.  They started worshiping as their ishtadevata.  The earlier structure of the Srikovil was square shaped one made of Vettukallu (red bricks) without roof on it.  This may be the reason to call the temple as “KALLARAKKAL KSHETRAM”.

During the later part of the twentieth century (say in 1960-61) some enthusiastic devotees, well wishers of the area came together and decided to form a committee for the purpose of saving the temple from its dilapidated conditions.  After a long, hectic and hard work they could collect some fund through donations in cash and kind.  Their efforts were materialized in building the present day concrete structure with square shaped and roofed sanctum-sanctorum (Srikovil) for both the deities.

Karimpanakkal Bhagavati is said to be the other deity adorned here, whose small Srikovil is situated just outside the north-eastern corner.

Incidentally there seems to be no sign of GANAPATI being offered worship here.

As there were no ruins left behind to recognize the spot where the Bhagavati temple stood, the then constituted Temple Renevation Committee, in the year M.E. 1174 (i.e. 1988-89) held an Ashta Mangallya Prasnam in which it was revealed that a Devi Chaitanya appeared and a suitable Kovil be built in the North-Eastern corner of the compound wall.  In the earlier prasna conducted during 1960s also the same devichaitanya were appeared.  Due to lack of fund available at that time, the construction of Srikovil was postponed.  Now the same was completed and Devi pratishta together with Kumbhabhishekam performed during the annual festival season i.e. on 14th April, 2001.

Even though, it is a small temple without any architectural or cultural decorations as we normally seen in most Kerala temples, we find a splendid artistic work that created on the VISHNU IDOL endowed with the four lustrous arms carrying the conch, the discuss, the mace, the Lotus and made of Anjanakallu (Black Stone) to make on the spot feeling of his blessings on His devotees and save them from the evil effects of KALIYUGA.

Now, a permanent arrangement has been made to elect the working committee by rotation, to look into the daily affairs of the temple and a total renovation programme being chalked out.  With the ample support of the ardent devotees and general public, the temple authorities are able to conduct daily pooja and also annual festival in April every year.

A list of various offerings, that displayed in the temple premises, will help the devotees to get a first hand knowledge of the same.


                                                   ()oooooOOOOOooooo()

N.R. Pillai (Raju)
Dombivli West
3rd Feb. 2005.






Saturday 17 August 2019

"തുഞ്ചത്ത്‌ ഗുരുപാദര്‍"(രാജു-വിളാവത്ത്‌-കൂവ്വപടി).മലയാള ഭാഷയുടെ പിതാവ്‌, മലയാളികളുടെയെല്ലാം ആചാര്യന്‍ എന്നെല്ലാം അന്വര്‍ത്ഥമായി വിശേഷിപ്പിക്കാവുന്ന ഒരു കവിവര്യന്‍ നമുക്കുണ്ട്‌. ലളിതകോമളമായ ഭാഷയില്‍ അദ്ധ്യാത്മരാമായണവും, മഹാഭാരതവും, കിളിപ്പാട്ടാക്കി നമുക്ക്‌ സംഗ്രഹിച്ചുതന്ന തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ തന്നെയാണ്‌ ആ മഹാന്‍. എഴുത്തച്ഛന്റെ ജീവിതകാലം, അച്ഛനമ്മമാര്‍, അദ്ദേഹത്തിന്റെ കൃതികള്‍, എന്നുവേണ്ട, ശരിയായ പേരുപോലും നമുക്ക്‌ ഖണ്ഡിതമായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല. ചിറ്റൂര്‍ ഗുരുമഠത്തില്‍ തലമുറകളായി പ്രചരിച്ചു വരുന്ന ഐതീഹ്യങ്ങളില്‍നിന്നും ഉടലെടുത്ത ഊഹാപോഹങ്ങളെ ആധാരമാകി ചിലതെല്ലാം ചരിത്രകാരന്മാര്‍ സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നുള്ളത്‌ ശരിതന്നെ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജനനസ്ഥലം തിരൂരാണെന്നതില്‍ തര്‍ക്കമില്ല.ജനനവും, വിദ്യാഭ്യാസവും:-സംസ്കൃതത്തില്‍ കവികള്‍ "പ്രകാശം" എന്ന് വിവഷിക്കുന്ന വാക്കിന്‌ നാം ഭാഷയില്‍ "വെട്ടം, വെളിച്ചം" എന്നൊക്കെപ്പറയാറുണ്ട്‌. പ്രകാശമെന്ന പദംതന്നെ മലയാളത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുമുണ്ട്‌."ലക്ഷ്മ്യാ പ്രകാശവിഷയം രഞ്ജയന്‍ നിജയാനിജംനിത്യമുദ്യന്‍ വിജയതേ സുകൃതാലംബനം രവി";"ജഗദാനന്ദയന്‍ ഗോഭി:സതാം മാര്‍ഗ്ഗം സനാഥയന്‍പ്രകാശശ്രീകരോ രാജാ രവിവര്‍മ്മാ വിരാജതേ". മേല്‍ക്കാണിച്ച ശ്ലോകാര്‍ദ്ധങ്ങളില്‍ ആദ്യത്തേത്‌ തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരൊടി അദ്ദേഹത്തിന്റെ വ്യാകരണഗ്രന്ഥമായ "പ്രവേശക"ത്തിലും, രണ്ടാമത്തേത്‌ "ഭ്രമരസന്ദേശ"ത്തില്‍ വാസുദേവ കവിയും, വെട്ടത്തു (പ്രകാശ) രാജാവായ രവിവര്‍മ്മാവിനെ സ്തുതിക്കുന്നതാണ്‌.സ്വയം പണ്ഡിതന്മാരും, എന്നാല്‍ ഇതരപണ്ഡിതന്മ്മാരെയും, കവികളേയും, പ്രോത്സാഹിപ്പിക്കുന്നതില്‍ മുങ്കയ്യെടുത്തവരുമായി രണ്ടു രാജാക്കന്മ്മാര്‍ വെട്ടത്തു നാട്ടില്‍ ഭരണം നടത്തുകയുണ്ടായി. രാജരാജ വര്‍മ്മാവും, രവിവര്‍മ്മയുമായിരുന്നു അവര്‍. കൊ. വ. എഴുനൂറിനും, എണ്ണൂറിനും ഇടയിലുള്ള ശതാബ്ദമായിരുന്നു അവരുടെ ഭരണകാലം. നാനാശാസ്ത്രങ്ങളിലും, സാഹിത്യസരണിയിലും, പ്രഗത്ഭരായിരുന്ന അനേകം പണ്ഡിതന്മാര്‍ക്ക്‌ കല്‍പവൃക്ഷമായിരുന്നു അവര്‍. വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, പുതുമന ചോമാതിരി, കേളല്ലൂര്‍ നീലകണ്ഠ സോമയാജി, തിരുമംഗലത്ത്‌ നീലകണ്ഠന്‍ നമ്പീശന്‍, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരോടി, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി, അദ്ദേഹത്തിന്റെ അച്ഛന്‍, ഇങ്ങനെ പോകുന്നു അക്കാലത്തെ പണ്ഡിതവിരാജിതമായ രാജസദസ്സിലെ അംഗങ്ങളുടെ പട്ടിക. അങ്ങിനെയുള്ള വെട്ടത്തുനാട്ടിലാണ്‌ ആചാര്യന്‍ ജനിച്ചത്‌. ശരിയായി പറഞ്ഞാല്‍ തിരൂരിലുള്ള തൃക്കണ്ടിയൂര്‍ തുഞ്ചത്തു ഭവനത്തിലാണെന്ന് തെളിയിക്കാന്‍ രേഖകളുണ്ട്‌. ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക്‌ യാത്രചെയ്യുമ്പോള്‍ തിരൂര്‍ തീവണ്ടി കാര്യാലയത്തില്‍നിന്ന് ഒരുനാഴിക തെക്കുപടിഞ്ഞാറായി ഈ സ്ഥലം കാണാം. കൊ.വ. 700-നും 800-നും ഇടക്കാണ്‌ എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്ന് ഗവേഷകന്മാര്‍ ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്‌. എഴുത്തച്ഛന്റെ അമ്മ ഒരു ചക്കാലയുടമയായ നായര്‍ സ്ത്രീയും അച്ഛന്‍ ഒരു ബ്രാഹ്മണനും ആയിരുന്നുവെന്ന ഐതീഹ്യത്തെ നമുക്ക്‌ പാടേ നിരസ്സിക്കേണ്ടതില്ല. നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകള്‍ക്ക്‌ പുടവകൊടുക്കുന്ന ഏര്‍പ്പാട്‌ ഈ അടുത്ത കാലംവരെ കേരളത്തില്‍ നിലനിന്നിരുന്നതാണല്ലോ എന്ന് സമാധാനിച്ചാല്‍ മതി.ജ്യോതിഷപണ്ഡിതനായ ഒരു നമ്പൂരി തിരുവനന്തപുരത്തുനിന്ന് വടക്കോട്ട്‌, സ്വന്തം നാട്ടിലേക്ക്‌ യാത്ര തിരിച്ചു. വഴിയില്‍ ആവശ്യത്തിലധികം യാത്രാതടസം നേരിട്ടതുകൊണ്ട്‌, വീട്ടില്‍ എത്തണമെന്നുദ്ദേശിച്ച ദിവസം തൃക്കണ്ടിയൂരേ എത്താന്‍ കഴിഞ്ഞുള്ളു.അപ്പോള്‍ത്തന്നെ ഏതാണ്ട്‌ സന്ധ്യയായതിനാല്‍ അടുത്തുള്ള വല്ല നമ്പൂതിരി ഇല്ലത്തും അന്തിയുറങ്ങി പിറ്റേന്ന് യാത്ര തുടരാന്‍ തീരുമാനിച്ചു. അത്താഴം കഴിഞ്ഞു കിടന്നപ്പോള്‍ നമ്പൂതിരിക്ക്‌ ഉറക്കം വരുന്നില്ല. സ്വന്തം ഇല്ലത്തെത്താന്‍ പറ്റിയില്ലല്ലോ എന്ന വ്യസനത്താല്‍ രാത്രി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി.ഇല്ലത്തൊരു ദാസി നമ്പൂരിയുടെ പരിഭ്രമം കണ്ട്‌ കാരണമാരാഞ്ഞപ്പോള്‍, ജാതക പ്രകാരം ഈ ശുഭമുഹൂര്‍ത്തത്തില്‍ ഒരു വിശിഷ്ടനായ ഉണ്ണി പിറക്കാന്‍ എനിക്ക്‌ യോഗമുണ്ടെന്നും, ആ സമയത്ത്‌ സ്വന്തം ഇല്ലത്തെത്താന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌ വിഷമിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ആ ഉണ്ണി എന്റെ ഉദരത്തില്‍ വളരാന്‍ കനിവുണ്ടാകണേ എന്ന് ദാസി യാചിച്ചുവെന്നും, ആങ്ങിനെയാണ്‌ എഴുത്തച്ഛന്റെ പിറവിയെന്നും ഐതീഹ്യമുണ്ട്‌.പണ്ടുകാലം മുതല്‍ കേരളത്തില്‍ ജന്മിമാരും,ആഡ്യന്മാരുമായ നമ്പൂരിമാരുടെ ഇല്ലങ്ങളില്‍ ശൂദ്രസ്ത്രീകള്‍, അന്തര്‍ജനങ്ങള്‍ക്ക്‌ സഹായത്തിനായി പാര്‍ത്തുവരാറുണ്ട്‌. ഇവരെ "ഇരിക്കണമ്മ"മാര്‍ എന്ന് പറഞ്ഞുവന്നിരുന്നു. അങ്ങിനെ ബ്രഹ്മണ ഇല്ലങ്ങളില്‍ പാര്‍ത്തുവന്നതുകൊണ്ടായിരിക്കാം എഴുത്തച്ഛന്റെ മാതാവിന്‌ ഒരു വിശിഷ്ട ബ്രാഹ്മണനില്‍നിന്ന് സന്താന ലാഭം ഉണ്ടാകാന്‍ കാരണം. എഴുത്തച്ഛന്റെ അമ്മ ഈശ്വരവിശ്വാസിയും ഞ്ജാനിയുമായിരിക്കാനാണ്‌ വഴികാണുന്നത്‌. അവര്‍ സ്തോത്രങ്ങളും മറ്റും പതിവായി രണ്ടുനേരവും ചൊല്ലുകയും, നിത്യനാമജപം മുതലായവ അനുഷ്ടിക്കുകയും ചെയ്തിരിക്കണം. ബാലനായ എഴുത്തച്ഛന്‍ ഇതെല്ലാം കേട്ട്‌ പഠിച്ചപ്പോള്‍ ആസ്തീക്യബോധം മനസ്സില്‍ വളരുകകൂടാതെ, ജന്മസിദ്ധമായ അദ്ദേഹത്തിന്റെ അത്ഭുതബുദ്ധിക്കൊരുത്തേജനവുമായി എന്ന് തീര്‍ച്ച.ഇനി എഴുത്തച്ഛന്റെ ഗുരുനാഥന്മാരെപ്പറ്റി അല്‍പം വിചിന്തനം ചെയ്യാം. എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍,"അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍മല്‍ഗുരുനാഥനനേകാന്തേവാസികളോടുംഉള്‍ക്കരുന്നിങ്കല്‍ വാഴ്ക, രാമനാമാചാര്യനുംമുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുള്ളോരും,"എന്ന് പ്രാര്‍ഥിക്കുന്നുണ്ടല്ലോ. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്‌ തുഞ്ചത്ത്‌ എഴുത്തുകളരി നടത്തി വന്നിരുന്ന വിദ്വാനായ ഒരു ജേഷ്ഠനാണ്‌ എഴുത്തച്ഛന്റെ ആദ്യഗുരു എന്നാണ്‌. മുഖ്യന്മാരായ ഗുരുഭൂതന്മാരുടെ കൂട്ടത്തില്‍ ഒരു "രാമ"നാചാര്യനേയും സ്മരിക്കുന്നുണ്ട്‌. എഴുത്തച്ഛന്‍ എന്ന വാകുതന്നെ എഴുത്തു പഠിപ്പിക്കുന്ന ആശാന്‍ "എഴുത്തശ്ശന്‍" എന്നതിന്റെ രൂപഭേദമാണ്‌.എഴുത്തുകളരിയില്‍ കുട്ടികളെ പഠിപ്പിക്കലിനു പുറമെ ഗ്രന്ഥങ്ങള്‍ ഓലയില്‍ പകര്‍ത്തി എഴുതിക്കൊടുക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. ഈ കാണുന്ന ജ്യേഷ്ടനെ എഴുത്തച്ഛന്‍ ഒരാചാര്യന്‍ എന്ന നിലയിലാണ്‌ കരുതിയിരുന്നതെന്നുള്ളതുകൊണ്ട്‌, എഴുത്തച്ഛനിന്നിന്ന് വളരെ പ്രായക്കൂടുതല്‍ ഉള്ളതായിത്തോന്നുന്നു. അ നിലക്ക്‌ ഒരമ്മക്ക്‌ ജനിച്ച ജ്യേഷ്ടനാണോ അതോ വലിയമ്മയുടെ മകന്‍ ആയിരിക്കുമോ എന്ന് തീര്‍ത്തു പറയുക പ്രയാസമാണ്‌. സാദ്ധ്യത വലിയമ്മയുടെ മകനാകാനാണ്‌. എഴുത്തും വായനയും, കണക്ക്‌, അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്തം, എന്നീ സംസ്കൃത ലഘു കാവ്യങ്ങള്‍ ഈ കളരിയില്‍ ജ്യേഷ്ടന്റെ അടുക്കല്‍നിന്ന് പഠിച്ചിരിക്കാനിടയുണ്ട്‌. മേല്‍,വിവരിച്ചിരിക്കുന്നവയോക്കെയാണല്ലോ സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങള്‍. കൂട്ടത്തില്‍ ജ്യോതിഷവും, ഗണിതവും അവിടെനിന്ന് പഠിച്ചു. എഴുത്തച്ഛന്‌ ജ്യോതിഷത്തില്‍ പരിഞ്ജാനമുണ്ടായിരുന്നുവെന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിലും, മഹാഭാരതം കിളിപ്പാട്ടിലും തെളിവുകള്‍ കാണാം. എതാണ്ട്‌ പത്തിരുപതുവയസുവരെ ജ്യേഷ്ടന്റെ കളരിയില്‍ സ്വയം പഠിച്ചും, കുട്ടികളെ പഠിപ്പിച്ചും, ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതിയും കഴിച്ചിരിക്കണം. ജേഷ്ഠനും, രാമനാചാര്യനും കഴിഞ്ഞാല്‍ പിന്നെയുള്ള ഗുരുക്കന്മാരാരെല്ലാമാണെന്ന് പറയുവാന്‍ വിഷമാണ്‌. ചിന്താരത്നം എന്ന കൃതിയില്‍ ഒരു ശാസ്ത്രികളുടെ നാമം എടുത്തുപറയുന്നുണ്ട്‌. ഈ ശാസ്ത്രികളോ. അതുപോലെ മറ്റുവല്ല ശാസ്ത്രികളില്‍നിന്നുമായിരിക്കാം എഴുത്തച്ഛന്‌ ഉപരിവിദ്യാഭ്യാസം ലഭിച്ചത്‌. തമിഴ്‌നാട്ടില്‍ പണ്ടുമുതല്‍ക്ക്‌ സംസ്കൃതപണ്ഡിതന്മാരേയും, വേദപണ്ഡിതന്മാരേയും ശാസ്ത്രികള്‍ എന്നാണ്‌ വിളിച്ചുവന്നിരുന്നത്‌. എഴുത്തച്ഛന്‍ യൗവ്വനത്തില്‍ ഉപരിപഠനാര്‍ഥം തമിഴ്‌നാട്ടില്‍ അഞ്ചാറുകൊല്ലം സഞ്ചരിച്ചിരുന്നതായി അറിവുണ്ട്‌. തമിഴ്‌നാട്ടിലുള്ള പ്രഗത്ഭരായ ശാസ്ത്രികളില്‍ നിന്നുമായിരിക്കും എഴുത്തച്ഛന്‍ വേദവേദാന്താതികളെല്ലാം വശത്താക്കിയത്‌. അബ്രാഹ്മണര്‍ക്ക്‌ കേരളത്തില്‍ വേദാദ്ധ്യായനവും മറ്റും ആദ്യകാലത്ത്‌ വിലക്കപ്പെട്ടിരുന്നു എന്നുള്ള ഐതീഹ്യം ഒരു പക്ഷേ ശരിയായിക്കൂടെന്നില്ല. അതുകൊണ്ടാണ്‌ അവ പഠിക്കണമെന്നും വേദാന്തതത്ത്വങ്ങളില്‍ക്കൂടി സഞ്ചരിക്കണമെന്നും അദ്ദേഹം ഉറച്ചതും. അനിനുള്ള ലക്ഷ്യം തേടി തമിഴ്‌നാട്ടില്‍ സഞ്ചരിച്ചുകാണും. അവിടെ പറയത്തക്ക പ്രയാസമൊന്നും കൂടാതെ കാര്യം സാധിച്ചപ്പോള്‍ ഗുരുക്കന്മാരായ 'ശാസ്ത്രി'കളോട്‌ ഒരു പ്രത്യേക പ്രതിപത്തി ഉണ്ടായി. ഹരിനാമകീര്‍ത്തനത്തില്‍,"ഹരിനാമകീര്‍ത്തന മിതുരചെയ്‌വതിന്നുഗുരു-മരുളാലെ ദേവകളുമരുള്‍ ചെയ്തു ഭൂസുരം"എന്ന് തുടക്കത്തിലും,"കരുണാപയോധി മമ ഗുരുനാഥ നിസ്തുതിയെ-വിരവൊടു പാര്‍ത്തു വഴിപോലെ തീര്‍ത്തരുള്‍ക,"എന്ന് അവസാനത്തിലും ഗുരുവിന്റെ അനുഗ്രഹം കാംഷിക്കുന്നുണ്ട്‌. ഈ ഗുരുനാഥന്‍ മിക്കവാറും തുഞ്ചത്തെഴുത്തുകളരിയിലെ ജ്യേഷ്ടന്‍,തന്നെയാവാനാണ്‌ സാദ്ധ്യത. മറ്റു ഗുരുക്കന്മാരില്‍ ആരെങ്കിലുമോ, അതോ എഴുത്തച്ഛന്റെ കുലപരദേവതയായ തൃക്കണ്ടിയൂരപ്പനേയോ താഴെക്കാണുംവിധം സ്മരിച്ചു കാണുന്നു."അമ്പേണമെന്‍ മനസിശ്രീനീലകണ്ഠ ഗുരു-മംഭോരുഹാക്ഷമിത വാഴ്ത്തുന്നു ഞാനുമിഹ". ആകപ്പാടെ നോക്കുമ്പോള്‍ ഗുരുക്കന്മാരുടെ ഒരു സമൂഹം തന്നെ എഴുത്തച്ഛനുണ്ടായിരുന്നുവെന്ന് കാണാന്‍ വിഷമമില്ല. ഗുരുക്കന്മാരില്‍നിന്നും കിട്ടിയ ശിക്ഷണവും, സ്വയം അശ്രാന്തപരിശ്രമങ്ങളില്‍ക്കൂടി നേടിയെടുത്ത പരിഞ്ജാനവും വ്യര്‍ത്ഥമാക്കാതെ സാധാരണക്കാരില്‍ ആസ്തീക്യബോധവും, ഞ്ജാനവും വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുകയും അതിന്റെ ഫലമായി ഉണ്ടായ നിരവധി ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത്‌ കേരളജനതയുടെ സാംസ്കാരികപരമായ ഉയര്‍ച്ചക്ക്‌ കകുടോദാഹരണമായിത്തീര്‍ന്നു എന്ന് പറയാം. കൊല്ലവര്‍ഷം 700 മുതല്‍ 800 വരെയുള്ള കാലയളവിലായിരുന്നു എഴുത്തച്ഛന്‍ ജീവിച്ചിരുന്നതെന്ന് നാം കണ്ടുവല്ലോ! മഹാകവി ഉള്ളൂര്‍, ആചാര്യന്‍ കൊ.വ. 670 മുതല്‍ 750 വരെയായി 80 വസസ്സുവരെ ജീവിച്ചിരുന്നതായി ഒരു നിഗമനത്തിലെത്തുന്നു. എന്നാല്‍ ഈ നിഗമനം, മേല്‍പ്പത്തൂരിന്‌ "നാരായണീയം" രചിക്കുവാനുള്ള പ്രചോദനം നല്‍കിയത്‌ ആചാര്യന്റെ 'മീന്തൊട്ടുകൂട്ടാ'നുള്ള ഉപദേശമാണെന്ന ഐതീഹ്യത്തെ പാടെ മറിക്കുന്നതാണ്‌. ഐതീഹ്യമാണെങ്കില്‍ പണ്ഡിതപാമരഭേതമില്ലാതെ സകല ജനങ്ങളും വളരെ കാലമായി വിശ്വസ്സിച്ചുവരുന്നതും, ശാശ്വതപ്രതിഷ്ഠ നേടിയതുമാണ്‌. ഭട്ടതിരി നാരായണീയം പൂര്‍ത്തിയാക്കിയത്‌ കൊ.വ. 762-ല്‍ ആയിരുന്നുവെന്നത്‌ ഗ്രന്ഥത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട്‌, ഉപദേശം കിട്ടിയിട്ട്‌ 12 കൊല്ലം കഴിഞ്ഞാണ്‌ നാരായണീയം രചിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ? വാതരോഗം മൂര്‍ദ്ധന്യാവസ്ഥ പ്രാപിച്ചപ്പോളാണല്ലോ കവി രോഗനിവാരണത്തിനുള്ള വഴി ആലോചിച്ചു തുടങ്ങിയതും, ആചാര്യന്റെ ഉപദേശമാരാഞ്ഞതും. ആ വഴിക്ക്‌ ചിന്തിക്കുമ്പോള്‍,ഐതീഹ്യം പരമാര്‍ഥമെങ്കില്‍ ('ഐതീഹ്യം കെട്ടുകഥകളല്ലാ' എന്ന മഹത്വചനപ്രകാരം നമ്മള്‍ മുന്നോട്ടുപോയാല്‍ നൂറു ശതമാനവും ശരിയാവാനാണ്‌ സാദ്ധ്യത), എഴുത്തച്ഛന്‍ ഏതാണ്ട്‌ 765-70 വരെയെങ്കിലും ജീവിച്ചിരുന്നിരിക്കണം. ചിറ്റൂര്‍ ഗുരുമഠത്തില്വച്ചുതന്നെയാണ്‌ ആചാര്യന്‍ സമാധിയടഞ്ഞത്‌ എന്നതിന്‌ ഒരു തെളിവ്‌, ധനുമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ അവിടെവച്ച്‌ അന്നദാനവും, യോഗീശ്വര പൂജയും ഇന്നും പാരമ്പര്യമനുസരിച്ച്‌ നടത്തിവരുന്നുണ്ടെന്നുള്ളതാണ്‌. മലയാളികളുടെ സംസ്കാരോന്നമനത്തിനും, ഭാഷയുടെ വളര്‍ച്ചക്കും, കാരണക്കാരനായ ആചാര്യന്‍, ഏത്‌ കാലത്ത്‌, എവിടെ ജീവിച്ചിരുന്നതായാലും, ഗവേഷകന്മാര്‍ സൂക്ഷ്മമായി കണ്ടുപിടിച്ചാലും, ഇല്ലെങ്കിലും, മലയാളഭാഷയും മലയാളികളും ഉള്ളിടത്തോളം കാലം അവരില്‍ ഓരോരുത്തരുടെ ഹൃദയത്തിലും എഴുത്തച്ഛന്റെ യശസ്സ്‌ നിലനില്‍ക്കുമെന്നതിന്‌ രണ്ടുപക്ഷമില്ല. എഴുതതച്ഛന്റെ അത്ഭുതസിദ്ധികളെ കേന്ദ്രീകരിച്ച്‌ പ്രചരിച്ചുവരുന്ന ഐതീഹ്യങ്ങളില്‍ ചിലതെങ്കിലും ഇവിടെ ചേര്‍ത്തില്ലെങ്കില്‍ ജനനവും വിദ്യാഭ്യാസവും എന്ന തലക്കെട്ട്‌ അര്‍ഥശൂന്യമായിപ്പോകും. പ്രത്യേകിച്ചും ഇവയില്‍ നല്ലൊരു ശതമാനവും ബ്രഹ്മചര്യാശ്രമത്തില്‍ സംഭവിച്ചതായതുകൊണ്ട്‌. 1) എഴുത്തച്ഛന്‍ ബാല്യകാലത്ത്‌ അമ്മയോടൊപ്പം തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തിവന്നിരുന്നു. നിത്യേനയുള്ള ഈ സന്ദര്‍ശനം സ്വതവെ ബുദ്ധിശാലിയായിരുന്ന ബാലന്‌, അമ്പലത്തിലെ വാതില്‍മാടത്തിലിരുന്ന് ഉണ്ണികളെ ഓതിക്കന്മാര്‍ ഓത്തു ചൊല്ലിച്ചു പഠിപ്പിക്കുന്നതുകേട്ട്‌ പലതും മനസ്സിലാക്കാന്‍ വഴിതെളിയിച്ചു. അങ്ങിനെ ഒരു ദിവസം ഉണ്ണികള്‍ ഓത്ത്‌ പിഴച്ച്‌ ചൊല്ലുന്നത്‌ കേട്ട്‌ 'കാട്‌ കാട്‌' എന്നുപറയുകയുണ്ടായി. എഴുത്തച്ഛന്റെ ധാരണാശക്തിയെ തെളിയിക്കുവാന്‍ പോന്ന ഒരു സംഭവമായി ഇതിനെ കണക്കാക്കാം.2) ഒരിക്കല്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ ഒരുണ്ണിനമ്പൂതിരി കുളി കഴിഞ്ഞ്‌ ഗായത്രീമന്ത്രം ജപിച്ച്‌ ജലാഞ്ജലി തൂവുകയാണ്‌. ആ സമയം ബാലനായ എഴുത്തച്ഛന്‍ അത്‌ കാണാനിട വരികയും ഉടന്തന്നെ ഉണ്ണിയോട്‌ 'ആല്വരെയെത്തിയിട്ട്‌ ജലം തൂവിയാല്‍പ്പോരെ' എന്ന് ചോതിച്ചു എന്നും അപ്പോള്‍ ഉണ്ണിക്ക്‌ തെറ്റിന്റെ പൊരുള്‍ മനസ്സിലായതായും പറഞ്ഞുവരുന്നു. 'തല്‍ (തത്‌) സവിതുര്‍വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ ധീമഹീ ധിയോ യോന:പ്രചോദയാള്‍ (യാത്‌)' എന്നാണല്ലോ ഗായത്രീമന്ത്രം. ആ മന്ത്രത്തിന്റെ അവസാനത്തിലുള്ള 'ആല്‍' വരെ ചൊല്ലിയിട്ടു വേണം വെള്ളം മേല്‍പ്പോട്ടെറിയാന്‍ എന്നാണിതിന്റെ ആന്തരാര്‍ഥം. എല്ലാ മന്ത്രങ്ങളും ചൊല്ലുമ്പോള്‍ കൂട്ടത്തില്‍ കര്‍മ്മം ചെയ്യേണ്ടതില്ലെന്നും ചിലതെല്ലാം മന്ത്രോച്ചാരണത്തിനു ശേഷമാണ്‌ നിര്‍വ്വഹിക്കേണ്ടതെന്നുമാണ്‌ ശാസ്ത്രവിധി. എഴുത്തഛന്‍ ബാല്യത്തില്‍ത്തന്നെ വേദവേദാന്താദികളില്‍ പരിജ്ഞാനം നേടിയിരുന്നു എന്നുള്ളതിന്‌ തെളിവായി ഇതില്‍പ്പരം എന്തുവേണം. സാഹിത്യസംഭാവനകള്‍:ഇനി എഴുത്തച്ഛന്‍ മലയാളസാഹിത്യത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകളെക്കുറിച്ച്‌ ചിന്തിക്കാം. ആചാര്യന്‍ ഏതെല്ലാം കൃതികള്‍ ഏതെല്ലാം കാലത്ത്‌ രചിച്ചു എന്നെല്ലാം കണ്ടുപിടിക്കുവാന്‍ പ്രയാസമായിട്ടുതന്നെയാണിരിക്കുന്നത്‌. ആ നിലയ്ക്ക്‌ അതിലേയ്ക്ക്‌ പ്രവേശിക്കുക വിഷമ്മാണ്‌.എഴുത്തച്ഛന്‍ ആദ്യമായി ചെയ്തത്‌ അദ്ദേഹത്തിന്റെ കാലത്ത്‌ നടപ്പിലിരുന്ന വിദ്യാഭ്യാസപദ്ധതിക്ക്‌ ചില അഴിച്ചുപണികള്‍ നടത്തി അവയെ വേണ്ടവിധത്തില്‍ ക്രമീകരിച്ച്‌, ഭാവിതലമുറയ്ക്ക്‌ ഒരു കെടാവിളക്കെന്നോണം ചെളിയിച്ചു എന്നതാണ്‌. അതിലേയ്ക്കായി അദ്ദേഹം ചിട്ടചെയ്തതാണ്‌ ഗണപതിവന്ദനം, സരസ്വതിവന്ദനം, കൃഷിവന്ദനം, ഗുരുവന്ദനം, വേദവ്യാസവന്ദനം, ഗണാഷ്ടകം, മുകുന്ദാഷ്ടകം എന്നിവ. വാല്മീകി, വ്യാസന്‍ മുതലായ പൂര്‍വകവികളുടെ ആശയങ്ങളെ പിന്തുടന്നുകൊണ്ട്‌ എഴുത്തച്ഛന്‍ ഇതെല്ലാം നിര്‍വഹിച്ചിരിക്കുന്നത്‌. ആദ്യമായി അക്ഷരം പഠിക്കുന്നവര്‍ക്ക്‌ ഉച്ഛാരണശുദ്ധി മുതലായവ വേണ്ടവിധത്തില്‍ പുഷ്ടിപ്രാപിക്കുന്നതിനും മറ്റും വേണ്ടിയാണ്‌ മേല്‍പ്പറഞ്ഞ സ്തോത്രങ്ങളില്‍ക്കൂടി ഇങ്ങനെ ഒരു പാഠപദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്‌. സംസ്കൃതമായാലും, മലയാളമായാലും വിദ്യാര്‍ഥികള്‍ 57 അക്ഷരവും പഠിക്കണമെന്നും, ഏതുഭാഷ പഠിക്കാനും ഒരേ ലിപി തന്നെ മതിയെന്നും എഴുത്തച്ഛന്‍ തീര്‍ച്ചപ്പെടുത്തി. ഈ ക്രമീകരണം നമ്മള്‍ ഇന്നും പരമ്പരയായി തുടര്‍ന്നു വരുന്നുണ്ടല്ലോ. അതിലേക്കായി എഴുത്തച്ഛന്‍ രചിച്ച കൃതിയാണ്‌ ഹരിനാമകീര്‍ത്തനം. "ഓം, ഹരി:ശ്രീഗണപതയേ നമ:........യരവഷ:" ഈ അക്ഷരങ്ങളും ഇടയില്‍ വിട്ടു പോയവയും ക്രമമായി എടുത്ത്‌ ഓരോ അക്ഷരവും ഓരോ സ്ലോകത്തിന്റെ തുടക്കമായി 60 ശ്ലോകങ്ങള്‍ കൊണ്ട്‌ രചിച്ചിരിക്കുന്നതാണ്‌ ഈ കൃതി." അറുപതു ശ്ലോകങ്ങല്‍ക്കു പുറമെ,ആചാര്യവന്ദനം, ഗുരുവന്ദനം, മുതലായി ആറു ശ്ലോകങ്ങള്‍ തുടക്കത്തിലും, അവസാനത്തിലുമായി കാണുന്നു. കീര്‍ത്തനം തുടങ്ങുന്നതുതന്നെ,"ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ-യാങ്കാരമായതിനു താന്‍ തന്നെ സാക്ഷിയതുബോധം വരുത്തുവതിനാളായി നിന്ന പര-മാചാര്യരൂപ ഹരി നാരായണ നമ:" എന്നാണല്ലോ. ഹരിനാമകീര്‍ത്തനം രചിക്കാന്‍ എഴുത്തച്ഛന്‌ പ്രചോദനം കിട്ടിയത്‌ ഒന്നുകില്‍ വാല്മീകി, ശങ്കരാചാര്യര്‍ മുതല്‍ പേരുടെ കൃതികളോ, അല്ലെങ്കില്‍ വേറെ വല്ല ആചാര്യന്മാരുടെ കൃതികളോ ആയിരിക്കാം. പഞ്ചാക്ഷരസ്തോത്രം, സപ്തസ്വരകീര്‍തനം, മുതലായവ പ്രസിദ്ധങ്ങളായ ഭജന കൃതികളാണല്ലോ. ഈ കൃതിയില്‍ അദ്വൈതമാണ്‌ പ്രതിപാദ്യവിഷയമെങ്കിലും, സൗകര്യം കിട്ടുമ്പോഴൊക്കെ "ഹരി: നാരായണ നം:" എന്ന പല്ലവി ആവര്‍ത്തിക്കാതിരുന്നില്ല. കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ ഓരോരുത്തരുടേയും മനസ്സില്‍ ദൈവവിശ്വാസം വളര്‍ത്താനും കൂടിയായിരിക്കും ഇതിന്റെ ഉദ്ദേശം.ഇരുപത്തിനാലുവൃത്തം:നവവിധഭക്തി അല്ലെങ്കില്‍ ഭക്തിയുടെ ഒന്‍പതു വകഭേദങ്ങള്‍ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയാണല്ലോ, ഇവയില്‍ നാമകീര്‍ത്തനത്തിനാണ്‌ എഴുത്തച്ഛന്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്‌. ഹരിനാമകീര്‍തനം എന്നുവേണ്ട രാമായണം, ഭാരതം, ഭാഗവതം തുടനിയവയിലും ഇതിന്റെ ധ്വനി നമുക്ക്‌ കേള്‍ക്കാന്‍ കഴിയും. രണ്ടുമൂന്നുദാഹരണങ്ങള്‍ കാണിക്കാതിരുന്നാല്‍ പരമാര്‍ഥം ബോദ്ധ്യമാവുകയില്ല."രാമഹരി രാമഹരി രാമഹരി രാമരാമരജനീചര കുലന്തക തൊഴുന്നേന്‍പ്രാണനകലും പൊഴുതു നിന്‍ മഹിതരൂപംകാണണമെനിക്കു തെളിഞ്ഞാശു ഹരിരാമ(ഒന്നാം വൃത്തം)"ഗോവിന്ദാ ഹരി ഗോവിന്ദാ ഗോവിന്ദാഗോവിന്ദാ ഹരി മാധവാ പാഹിമാംജാനകി നയനാമൃത ഭാജന-രൂപം കാണുമാറാകണം ഗോവിന്ദ (രണ്ടാം വൃത്തം)"മാലാറുമാറരിയ രാമായണംകഥയെബാലാദിപോലുമുരചെയ്കില്‍ ത്രിലൊകപെരു-മാളാമവന്‍ പരനൊടേകീ ഭവിപ്പതിനു-മാളായ്‌ വരുന്നു ഹരി നാരായണായ നമ:(ഇരുപത്തഞ്ചാം വൃത്തം)മേല്‍പ്പറഞ്ഞ കൃതിയും വിദ്യാഭ്യാസ വിഷയമായി ആചാര്യന്‍ നിര്‍മിച്ചിട്ടുള്ളവയാണ്‌. കുട്ടിക്കാലത്ത്‌ കിട്ടുന്ന ആറിവാണല്ലോ എല്ലാവരിലും അവരവരുടെ പില്‍ക്കാലജീവിതത്തിനാധാരം."ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം."എന്ന നമ്പ്യാരുടെ പ്രയോഗം പ്രസിദ്ധമാണല്ലോ. ചെറുപ്പത്തില്‍ത്തന്നെ സകല മനസ്സിലും ജ്ഞാനത്തൊടൊപ്പം ഈശ്വരവിശ്വാസവും വളര്‍ന്നു വികസിക്കണമെന്ന എഴുത്തച്ഛന്റെ ഉദ്ദേശം സഫലീകരിക്കാന്‍ പോന്നതാണ്‌ അദ്ദേഹത്തിന്റെ മിക്ക കൃതികളും.ഭാഗവതം കിളിപ്പാട്ട്‌:- വ്യാസമഹര്‍ഷിയാണല്ലോ ഭാഗവതപുരാണത്തിന്റെ നിര്‍മാതാവ്‌. വേദമന്ത്രങ്ങളെ ചിട്ട ചെയ്ത്‌ വിഭജിക്കുകയും, മഹഭാരതം രചിക്കുകയും ചെയ്തിട്ടും വ്യാസഭഗാവ്നില്‍ എന്തോ ഒന്നുകൂടി ചെയ്തു തീര്‍ക്കാത്തതിനാലുള്ള മന:ക്ലേശം കൊടുമ്പിരിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണചരിതം സവിസ്തരം പ്രതിപാതിക്കുന്ന ഒരു ഗ്രന്ഥം നിര്‍മിക്കുക കൂടി ചെയ്താല്‍ അങ്ങയുടെ വിഷദമെല്ലാം മാറുമെന്ന നാരദമഹര്‍ഷിയുടെ ഉപദേശമാണ്‌ പതിനെണ്ണായിരം ശ്ലോകങ്ങളുള്ള മഹാഭാഗവതത്തിന്റെ ഉല്‍പത്തിക്ക്‌ നിദാനം.അങ്ങിനെ വേദവ്യാസനാല്‍ രചിക്കപ്പെട്ട ഭാഗവതം എഴുത്തച്ചന്‍ മലയാളത്തിലേക്ക്‌ വിവര്‍ത്റ്റനം ചെയ്ത്‌ കിളിപ്പാട്ടാക്കി എന്നാണ്‌ ഭൂരിപക്ഷം ഗവേഷകരും കരുതുന്നത്‌. എന്നാല്‍ ഇതിനൊരു എതിര്‍പക്ഷ്മില്ലെന്നില്ല. എന്തു തന്നെയായാലും ഭാഷയുടെ ശൈലി നോക്കുമ്പോള്‍ എഴുത്തച്ഛന്‍ തന്നെയായിരിക്കണം ഇതിന്റേയും പ്രണേതാവ്‌ എന്ന് വിശ്വസിക്കാം."എത്രയുമെളുതായി മുക്തിയെ ലഭിക്കുന്നഭക്തിമാര്‍ഗത്തെ പ്രതിപാദിപ്പാന്‍ വേദവ്യാസന്‍ഉത്തമശ്ലോക ചരിത്രങ്ങളും നാമങ്ങളുംഉത്തമധ്യാനങ്ങളും മിശ്രമായ്‌ വിശുദ്ധമായ്‌ചമച്ചു ഭാഗവത മതിങ്കല്‍ നിരന്തരംരമിപ്പാനായിട്ടത്രേ മറ്റുള്ള കഥയെല്ലാം."എന്ന് കിളിപ്പാട്ടിന്റെ ശൈലി കാണിക്കാന്‍ ഇവിടെ പകര്‍ത്തുന്നു.രാമായണം കിളിപ്പാട്ട്‌:-ആചാര്യന്‍ രാമായണം കിളിപ്പാട്ടായി രചിക്കാനുണ്ടായ ഒരൈതീഹ്യമുണ്ട്‌. അമ്പലപ്പുഴ പൂരാടം തിരുനാള്‍ ദേവനാരായണന്‌ ഒരിക്കല്‍ അദ്ധ്യാത്മരാമായണം മൂലകൃതിയുടെ തെലുങ്കക്ഷരത്തില്‍ എഴുതിയ ഒരു ഗ്രന്ഥം കിട്ടാനിടയായി. അദ്ധ്യാത്മരാമായണത്തെക്കുറിച്ച്‌ തമ്പുരാനും അറിവുണ്ടാൂീരുന്നില്ല. മാത്രമല്ല, തെലുങ്കക്ഷരം വായിക്കാനും. അപ്പോള്‍ ആരില്‍ നിന്നോ എഴുത്തച്ഛന്‌ തെലുങ്ക്‌ വായിക്കാനും പര്‍ത്തിയെഴുതാനും അറിയാമെന്ന വിവരം രാജാവിന്‌ കിട്ടി.ഉടനെ ആളയച്ച്‌ അദ്ദേഹത്തെ വരുത്തിക്കുകയും, തത്കൃതിയുടെ മലയാളം ലിപിയിലൊരു പകര്‍പ്പെടുപ്പിക്കയും ചെയ്തു. അക്കൂട്ടത്തില്‍ എഴുത്തച്ഛനും അതിന്റെ ഒരു പകര്‍പ്പ്‌ എടുക്കുകയും, താമസിയതെ അത്‌ കിളിപ്പാട്ടായി വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇതാണ്‌ രാമായണം കിളിപ്പാട്ടിന്റെ ഉത്ഭവ കഥ.കിളിയെക്കൊണ്ട്‌ പറയിക്കുകയോ, കിളിയോട്‌ പറയുന്ന സമ്പ്രദായമോകേരളത്തില്‍ എഴുത്തച്ഛന്‌ മുമ്പ്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സമ്പ്രദായം തമിഴില്‍ വളരെ മുമ്പു തന്നെ പ്രസിദ്ധവുമായിരുന്നു. കി.പി. എഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാനസംബന്ധര്‍, ഒമ്പതാം ശതകത്തില്‍ മാണിക്കവാചകര്‍ മുതല്‍ പേര്‍ അവരുടെ തേവാരപ്പാട്ടുകളില്‍ കിളിയേക്കൊണ്ട്‌ പാടിക്കുകയുണ്ടായി. എഴുത്തച്ഛന്‍ കുറെക്കാലം തമിഴ്‌ നാട്ടില്‍ ഉപരിപഠനാര്‍ഥം സഞ്ചരിക്കുകയുണ്ടായെന്ന് മുമ്പ്‌ പ്രസ്താവിക്കുകയുണ്ടയല്ലോ. അപ്പോള്‍ എഴുത്തച്ഛന്‌ കിട്ടിയ അറിവാണ്‌ കിളിയേക്കൊണ്ട്‌ പാടിക്കുകയെന്നത്‌. അവയെ അഴിച്ചുകൂട്ടി ഒരു പുതിയ വൃത്തം കേകയല്ലെങ്കില്‍ കിളിപ്പാട്ടുവൃത്തം എന്ന പേരില്‍ ആചാര്യന്‍ അവതരിപ്പിച്ചു. താണ്ഡവരായ സ്വാമികള്‍ എന്ന തമിഴ്‌ കവി പാടിയ 'കൈവല്യനവനീത' മെന്ന വേദന്തപ്രതിപാദനകൃതിയാണ്‌ എഴുത്തച്ഛന്‍ ആദ്യമായി കിളിപ്പാട്ടു രീതിയില്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തവതരിപ്പിച്ചത്‌."ഉരത്തോരജ്ഞാനത്തില്‍ പെരുത്ത നാരായവേ-രറുത്തു ബോധം നല്‍കും കൈവല്യനവനീതംസ്ഫുരിച്ചു തമിള്‍പ്പൊരുളറിയാതെ ഞങ്ങള്‍ക്കര്‍ഥംതിരിച്ചു ചൊല്ലേണം നീ കേരളഭഷയാലേ".തങ്ങളുടെ അദ്വൈത വേദാന്തജ്ഞാന തൃഷ്ണമാറിക്കിട്ടുവാന്‍ ഒരു വഴി ആരാഞ്ഞപ്പോള്‍ ആ മഹാജനങ്ങളോട്‌ കിളിപറയുന്നമാതിരിയാണ്‌ തുടക്കം."ഗുരുശ്രീകര ശ്രീമല്‍ ഗുരുകീര്‍ത്തനം സമു-ച്ചരിച്ചു സുഖേന സഞ്ചരിക്കും കിളിപ്പെണ്ണേ!കുറുക്കും പാലും പഞ്ചസാരയും പക്വങ്ങളുംവെറുതെ മധുവുമാസ്വദിച്കു യഥാസാരം."ഗുരുവന്ദനം ആചാര്യവന്ദനം, ഈശ്വരവന്ദനം എന്നിവക്കുശേഷം വിവര്‍ത്തനം ആരംഭിക്കുന്നു. ഒരു മതൃക ഇവിടെ പകര്‍ത്തിക്കാണിക്കാം. അതില്‍ നിന്നും എഴുത്തച്ഛന്റെ മൂലകൃതി പദാനുപദ തര്‍ജ്ജമ ചെയ്യുമ്പോഴും സ്വതന്ത്രകൃതിയെന്ന് തോന്നിക്കത്തക്ക വിധത്തിലുള്ള ഉടച്ചുവാര്‍ക്കല്‍ അനുവാചകര്‍ക്ക്‌ മനസ്സിലാക്കാം. മൂലം:"പടര്‍ന്തവേതാന്തമെന്നുംപാര്‍ക്കടല്‍മൊണ്ടു മുന്നൂര്‍കുടങ്കളില്‍ നിറൈത്തുവൈത്താര്‍ കു-രുവര്‍കളെല്ലാം കാച്ചികുടൈത്തെടുത്തളിത്തേനിന്തക്കൈ-വല്ല്യ നവനീതത്തെഅടൈന്തവര്‍ വിടയമണ്ടിന്റലൈ-വരോ പചിയിലാരേ".വിവര്‍തനം:"പരന്ന വേദാന്തമാം പാല്‍ക്കടല്‍ നിന്നു കോരിനിറച്ച ശാസ്ത്രങ്ങളാം കുടങ്ങള്‍ നിറഞ്ഞെങ്ങുംപരിചില്‍ പാനം ചെയ്തുകൊള്ളുവാന്‍ വെച്ചുമുന്നംപരമ കൃപാലുക്കളാകിയ ഗുരുക്കന്മാര്‍അതിനെക്കാച്ചികടഞ്ഞെടുത്തു തന്നീടുന്നുമധുരതരമായ കൈവല്ല്യ നവനീതംഅതിഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ-രധമാവിഷയമാര്‍ന്നതിനാല്‍ വലഞ്ഞീടാ."അദ്ധ്യാത്മരാമായണത്തിലേയ്ക്കു കടക്കുമ്പോഴേക്കും എഴുത്തച്ഛന്റെ ഭക്തിപാരവശ്യം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചതായിക്കാണാം. രാമായണം തുടങ്ങുന്നതുതന്നെ ശ്രീരാമനാമം പാടിവരുന്ന പൈങ്കിളിപ്പെണ്ണിനെ അവതരിപ്പിച്ചു കൊണ്ടാണല്ലോ.ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്രജയശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയശ്രീരാമ രാമ രാമ സീതാഭി രാമ ജയശ്രീരാമ രാമ രാമ ലോകാഭി രാമ രാമശ്രീരാമ രാമ രാമ രാവണാന്തക രാമശ്രീരാമ മമ ഹൃദി രമതാം രാമ രാമശ്രീരാഘവാത്മാ രാമ ശ്രീരമ രമാപതേശ്രീരാമ രമണീയ വിഗ്രഹ നമോസ്തുതേനാരായണായ നമോ നാരായണായ നമോനാരായണായ നമോ നാരായണായ നമോ:അദ്ധ്യാത്മരാമായണം മൂലത്തെ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്ത്‌ സ്വന്തം ശൈലിയില്‍ കവിതാത്മകമായി രചിക്കുകയാണല്ലോ എഴുത്തച്ഛന്‍ ചെയ്തിട്ടുള്ളത്‌. എന്നാല്‍ ആ തര്‍ജ്ജമ ഒന്നു കൊണ്ടുതന്നെ അദ്ദേഹം ഒരു മഹാകവി പട്ടത്തിനര്‍ഹനായി എന്നതാണ്‌ സത്യവസ്ഥ. അദ്ദേഹത്തിന്റെ പ്രത്യേക ശൈലിക്കനുസ്സരിച്ച്‌ പ്രസ്തുത കൃതിയെ കൊണ്ടുവരുന്നതിനായി പല സ്ഥലത്തും മൂലകൃതിയില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്‌. കിളിപ്പാട്ടും, മൂലവുമായി ഒരു താരതമ്യ പഠനം നടത്തിയാല്‍ സഹൃദയദൃഷ്ടിക്ക്‌ ഈ വത്യാസം അനുഭവപ്പെടുന്നതാണ്‌. (തുടരും......).

Thursday 20 April 2017

Shatkala Govinda Marar (1795-1838?)

ഷട്കാല ഗോവിന്ദമാരാർ.
(രാജു-വിളാവത്ത്‌).


      
ദക്ഷിണഭാരതത്തിലെ മറ്റുമൂന്നുസംസ്ഥാനങ്ങളേപ്പോലെ കേരളം സംഗീതകലയോട്നീതിപുലര്ത്തിയിട്ടില്ലെന്നൊരു മിഥ്യാബോധം നമ്മുടെയിടയില്വളരെക്കാലമായി പ്രചരിച്ചുവരുന്ന ഒന്നാണല്ലോ! എന്നാലിത്നേരമ്പോക്കിനുവേണ്ടിയുള്ള ഒരു അബദ്ധ പ്രചരണമാണെന്ന്ഗണിച്ച്തള്ളിക്കളയാവുന്നതല്ലെന്ന്സൂഷ്മ നിരീക്ഷണം കൊണ്ട്ബോദ്ധ്യമാകുന്നതാണ്‌.
പണ്ഡിതന്മാരെ പ്രോല്സാഹിപ്പിക്കുന്നതിനും, സാഹിത്യാദി ഇതര കലകളെ പോഷിപ്പിക്കുന്നതിനും വേണ്ടി സ്വയം ജീവിതം ഉഴിഞ്ഞുവച്ചിരുന്ന പലരാജക്കന്മാരും പ്രഭുക്കന്മാരും സ്വാതിതിരുന്നാളിനേപ്പോലെ സംഗിതകലയെ തുല്ല്യനിലയില്പരിഗണിച്ചിരുന്നില്ല. അവരും അങ്ങിനെ ചെയ്തിരുന്നുവെങ്കില്നമുക്കീ അധപ്പതനത്തിനിടവരില്ലായിരുന്നുവെന്ന്വിചാരിക്കാനേ ഇപ്പോളവകാശമുള്ളു. പത്രമാസികകളും വിഷയത്തില്രാജാക്കന്മാരെ അന്ധമായി അനുകരിക്കുകയാണ്ചെയ്തുപോന്നിട്ടുള്ളത്‌. കേരളസംഗിതപാരമ്പര്യത്തെക്കുറിച്ച്അറിവുണ്ടായിരുന്ന പലമഹാത്മാക്കളും അവഗണനയുടെ ക്രൂരമ്പേറ്റ്നിലമ്പതിച്ചു. സ്ഥിതിഗതികള്ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും, വാനത്തെ പൂര്ണ്ണചന്ദ്രനെപ്പോലെ സംഗിത ലോകത്ത്ഉദിച്ചുയര്ന്ന്‌, അഖിലഭാരത പ്രശ:സ്തിനേടിയ, പല സംഗിത വിദ്വാന്മാരും മലനാട്ടിലുണ്ടായിരുന്നതായിക്കാണാം. അക്കൂട്ടത്തില്സര്വകലാവല്ലഭനായി സംഗിത നഭസ്സില്ശോഭിച്ചു വന്നിരുന്ന "ഷട്കാല ഗോവിന്ദ മാരാരെ"പ്പറ്റി അല്പമൊന്നു ചിന്തിച്ചു നോക്കാം. 

      
കാലത്തിന്റെ മാറ്റങ്ങള്ഒട്ടും ഗൗനിക്കാതെ ശാന്തമായി ഇന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്ന മുവ്വാറ്റുപുഴയാറിന്റെ തീരത്ത്പ്രസിദ്ധമായ രാമമംഗലം ക്ഷേത്രം നിലകൊള്ളുന്നു. ക്ഷേത്ര ദേവതയായ ബാലനരസിംഹമൂര്ത്തിയേ സേവിച്ച്‌, ഇരുപത്തിയാറുദിവസത്തെ ക്ഷേത്രോത്സവങ്ങളും, അതുപോലെതന്നെ സകല ക്ഷേത്രകലകളും പ്രഗത്ഭമാംവണ്ണം പരമ്പരയായി കൈകാര്യം ചെയ്തുപോന്നിരുന്ന അഞ്ചുമാരാര്കുടുംബങ്ങള്പ്രസ്തുത ക്ഷേത്രത്തിന്ചുറ്റുമായി നിലനിന്നിരുന്നു. അവയില്ചിലകുടുംബങ്ങള്ഇന്നും നിലനില്ക്കുന്നുണ്ടെന്നു മാത്രമല്ലാ, ഒരു പാരമ്പര്യത്തിന്റെ കണ്ണിയായി, സോപാനസംഗിതം; ചെണ്ട, തിമില, എടക്ക എന്നീ വാദ്യോപകരണങ്ങളും, അനായാസേനകൈകാര്യം ചെയ്യാന്പ്രഗത്ഭന്മാരായവര്ഇവിടെ ധാരാളമുണ്ടായിരുന്നു. ഇന്നും അതിനൊരു കുറവും കുടുംബത്തില്ഉണ്ടായിട്ടില്ലെന്നാണറിയാന്കഴിഞ്ഞിട്ടുള്ളത്‌. 

      
ഷട്കാലബിരുദം (ആറുകാലങ്ങളില്പല്ലവി പാടുവാനുള്ള കഴിവിനെപുരസ്കരിച്ച്കിട്ടുന്ന ബിരുദനാമം) ദക്ഷിണഭാരത സംഗീതലോകത്ത്ഒരുവ്യക്തിയുടെ നാമധേയത്തിന്മുമ്പില്സ്ഥിരപ്രതിഷ്ഠയായിക്കിടക്കുന്നു. അത്മറ്റാരുടേയുമല്ലാ; സാക്ഷാല്ഗോവിന്ദമാരാര്എന്ന അമാനുഷ സംഗീതജ്ഞന്റെ പേരിന്മുന്നില്ത്തന്നെ! (ഗോവിന്ദമാരാര്ക്ക്മുന്പ്രണ്ടുവ്യക്തികള്ഷട്കാലബിരുദധാരികളായി ഉണ്ടായിരുന്നുവെന്നും, അവര്ചോളദേശത്തുകാര്ആയിരുന്നുവെന്നും കാണുന്നു. ഗോവിന്ദമാരാരുടെയത്ര പ്രസിദ്ധി അവര്ക്കില്ലാതെ പോയതുകൊണ്ടായിരിക്കാം പില്ക്കാലചരിത്രഗ്രന്ഥങ്ങളില്അവരെപ്പറ്റി രേഖകള്കാണാത്തത്എന്നനുമാനിക്കാം).

      
മുകളില്പ്പറഞ്ഞ അഞ്ച്കുടുംബങ്ങളില്‍ "കരവട്ടേടത്ത്‌" എന്ന ഗൃഹത്തില്ഗോവിന്ദമാരാര്കൃസ്തുവര്ഷം 1795-ല്ജനിച്ചു. വളരെ ചെറുപ്പത്തില്ത്തന്നെ സോപാനസംഗീതത്തിലും, ഇതര ക്ഷേത്രകലകളിലും പ്രഗത്ഭമാംവണ്ണം പ്രാവീണ്യമ്നേടി. യൗവ്വനത്തിലേക്ക്കാല്വച്ചപ്പോള്ത്തന്നെ ഒരു മാറാവ്യാധിയായ വാതരോഗത്താല്പീഡിതനാകയാല്‍, വാദ്യോപകരണങ്ങള്കൈകാര്യം ചെയ്യാന്സാധിക്കാതെ വന്നു. ഉള്ളിലൊളിഞ്ഞുകിടന്നിരുന്ന സംഗീതം ഉയര്ത്തെഴുന്നേല്ക്കാന്തുടങ്ങിയപ്പോള്‍, സംഗീതത്തിന്റെ മാസ്മര വിദ്യകളെക്കുറിച്ച്പഠിക്കണമെന്ന ആഗ്രഹത്താല്ജന്മനാടുപേക്ഷിച്ച്ദേശസഞ്ചാരത്തിന്പുറപ്പെട്ടു. ഈസഞ്ചാരത്തിനിടയില്തിരുവനന്തപുരത്ത്വരികയും, രാമസ്വാമിഭാഗവതര്എന്ന പ്രഗത്ഭസംഗീതജ്ഞന്റെ കൂടെ ആറുവര്ഷക്കാലം കര്ണ്ണാടകസംഗീതമഭ്യസ്സിക്കയും ചെയ്തു. (തിരുവനന്തപുരത്തുവച്ച്ഹരിഹരഭാഗവതരാണ്മാരാരെ സംഗീതമഭ്യസിപ്പിച്ചതെന്നും, ഭഗവതര്ഉണ്ണായിവാര്യരുടെ ശിഷ്യനായിരുന്നുവെന്നും, "മലയാള ഭാഷാചരിത്ര"ത്തില്ഗോവിന്ദപ്പിള്ള പറയുന്നു.). 

      
അവിടെനിന്നദ്ദേഹം ത്ജന്റെ ജന്മനായുള്ള സംഗീതവാസനയെ വേണ്ടവിധത്തില്സാധകം ചെയ്തുകൊണ്ട്ഉപരിപഠനാര്ത്ഥം, ചോളദേശത്തേക്ക്യാത്രതിരിച്ചു. കര്ണാടകസംഗീതത്തിന്റെ വിളനിലമായ തഞ്ചാവൂര്‍, കുംഭകോണം, ശ്രീരംഗം മുതലായ സ്ഥങ്ങളില്സഞ്ചരിച്ച്സംഗീതത്തിന്റെ ഗ്രഹിക്കാവുന്ന തത്ത്വങ്ങളൊക്കെ സ്വായത്തമാക്കി തിരിച്ച്തിരുവനന്തപുരത്ത്തന്നെ വരികയുണ്ടായി. സമയം തിരുവിതാംകൂര്ഭരിച്ചിരുന്നത്സംഗീതജ്ഞരില്
രാജാവും, രാജാക്കന്മാരില്സംഗീതഞ്ഞ്നനും എന്ന്അന്വര്ഥമായി പ്രകീത്ത്തിക്കപ്പെട്ടിരുന്ന സാക്ഷാല്സ്വാതി തിരുനാള്ആയിരുന്നു. മാരാരുടെ സംഗീത പ്രാഗത്ഭ്യത്തെ കണ്ടറിഞ്ഞ രാജാവ്അദ്ദേഹത്തെ കൊട്ടാരം ഗായകനായി അവരോധിക്കുകയു, സ്വയം സംഗീതത്തിന്റെ സൂക്ഷ്മതത്ത്വങ്ങള്മനസ്സിലാക്കുവാന്മാരാരുടെ സിദ്ധികള്ഉപയോഗപ്പെടുത്തുകയും ചെയ്തു. തമിള്നാട്ടിലെ സഞ്ചാരവേളയില്മാരാര്ക്ക്അനേകം വിശിഷ്ട സംഗീത കൃതികള്പഠിക്കാനും അവകളെ പകര്ത്തി ശേഖരിക്കാനും അവസരം ലഭിച്ചു. സംഗീതത്തില്ഒരാചാര്യനും, വിശിഷ്യ ഒരുത്തമ വാഗ്ഗേയകാരനുമായിരുന്ന ശേഷയ്യങ്കാരുടെ കൃതികളും അവയില്പ്പെട്ടിരുന്നു. കൃതികളെല്ലാം മാരാര്രാജാവിനെ പാടിക്കേള്പ്പിച്ചപ്പോള്‍, അയ്യങ്കാരുടെ വിശിഷ്ടകൃതികള്രാജാവിന്ഏട്ടവും ആകര്ഷകമായിത്തീര്ന്നു. സ്വാതിതിരുനാള്സ്വന്തം കൃതികള്രചിക്കാന്മാതൃകയായെടുത്തതും മേല്പ്പറഞ്ഞ അയ്യങ്കാര്കൃതികളാണെന്നാണ്പണ്ഢിതപക്ഷം.

      
മാരാരുടെ അത്ഭുതാവഹമായ ഗവേക്ഷണ ഭലമായി അദ്ദേഹം സ്വന്തമായൊരു തംബുരു ഏഴു തന്ത്രികളില്പരിഷ്കരിച്ചെടുക്കുകയുണ്ടായി. സാധാരണ നിലവിലുള്ള തംബുരക്ക്നാലുകംബികളാണുള്ളത്‌. പഞ്ചമം, സാരണ, അനുസാരണ, മന്ത്രം എന്നിങ്ങനെ യഥാക്രമം കംബികളെ സംജ്ഞചെയ്തിരിക്കുന്നു. ഏഴു കംബികള്ആധാരഷഢ്ജത്തിന്മൂന്ന്‌, മന്ത്രഷഢ്ജത്തിന്മൂന്ന്‌, മന്ത്രപഞ്ചമത്തിന്മൂന്ന്എന്ന വിധത്തിലാണ്‌, മാരാര്തംബുരയില്തന്ത്രികളെ ക്രമീകരിച്ചിരുന്നത്‌. വളരെ കൃത്യനിഷ്ടയോടുകൂടി മീട്ടിയില്ലെങ്കില്അപശ്രുതിയുണ്ടാകാന്എളുപ്പമാണ്‌. അപ്പോള്ശ്രുതിക്കനുസരിച്ച്ഗായകന്ആലാപനം സാധിക്കാതെവരും. (മൈസൂര്ചൗഢയ്യയെന്ന പ്രസിദ്ധ വയലിന്വിദ്വാന്ഏഴുതന്ത്രികളിലൊരു വയലിന്പരിഷ്കരിച്ചെടുക്കുകയുണ്ടായി. ഇതിനു പ്രചോദനം കിട്ടിയത്മാരാരുടെ തംബുരയില്നിന്നായിരിക്കാം എന്ന്ചില പണ്ഢിതന്മാര്സംശയിക്കുന്നതില്പരമാര്ത്ഥ മൂണ്ട്‌.).  തംബുരമീട്ടി ആറുകാലങ്ങളില്പല്ലവിപാടുകയെന്നത്അദ്ദേഹത്തിന്റെ ഒരമാനുഷികസിദ്ധിയായിരുന്നു. വിശേഷപ്പെട്ട തംബുരയില്ചാര്ത്താനായി ഒരു വൈജയന്തി (ചെറിയ കൊടി) മഹാരാജാവ്അദ്ദേഹത്തിന്സമ്മാനിക്കുകയുണ്ടായി.

      
രാജകീയ സല്ക്കാരങ്ങള്ക്കും, ബഹുമതികള്ക്കും അത്രതന്നെ വിലകല്പ്പിക്കാതിരുന്ന മാരാര്അധികനാള്തിരുവനന്തപുരത്ത്തങ്ങുകയുണ്ടായില്ല. ദേശാടനപ്രിയനായിരുന്നതിനാല്‍, തന്റെ കൊടികെട്ടിയ തംബുരുവുമായി തിരുവനന്തപുരം വിട്ടു. അനേകം പുണ്ണ്യ ക്ഷേത്രങ്ങളും, സംഗീതകേന്ദ്രങ്ങളും സന്ദര്ശിച്ച്അവിടെയുള്ള മഹാന്മാരെ തന്റെ സംഗീത പാടവം പ്രദര്ശിപ്പിച്ച്യാത്രതുടര്ന്നു. യാത്രാവേളയില്‍, തന്റെ സമകാലികനും കര്ണാടക സംഗീതത്തിലെ ശുക്രനക്ഷത്രവുമായിരുന്ന ത്യാഗരാജസ്വാമികളേയും സന്നര്ശിക്കുകയുണ്ടായി. 

      
പുളകജനകമായ കൂടിക്കാഴ്ച്ചയെ അധികരിച്ച്പല വത്യസ്ഥാീതീഹ്യങ്ങളും സംഗീത ചരിത്രത്തില്സ്ഥാനം പിടിച്ചിട്ടുണ്ട്‌.   വിശ്വസ്സിക്കാന്വയ്യാത്ത അതിശയോക്തി അതിലൊന്നുംതന്നെയില്ലെംകിലും, ആധുനീകന്മാര്അവകളെ പുച്ചിച്ചുതള്ളുന്നു. സമകാലികരും, ത്യാഗരാജസ്വമികളുടെ തന്നെ ശിഷ്യന്മ്മാരുമയിരുന്ന പലരും ഋഷിതുല്ല്യരുടെ കൂടിക്കാഴ്ചയും, അതിനോടനുബന്ധമായുണ്ടായ സംഭവവികാസങ്ങളും അവരുടെ സംഗീതചരിത്രഗ്രന്ഥങ്ങളില്രേഖപ്പെടുത്തിവച്ചിട്ടുണ്ട്‌. പിന്നെ ഇതില്അവിസ്വസനീയമായി എന്താണ്ഉള്ളതെന്നറിയില്ല!.

      
തിരുവനന്തപുരത്തെ ഒരു പ്രഗത്ഭ വാഗ്ഗേയകാരനും, വിശിഷ്യ ഒരു വൈണീകനുമായിരുന്ന ടി. ലക്ഷ്മണന്പിള്ളാ, സംഗീതശാസ്ത്രഞ്ഞന്മാരില്അഗ്രഗണ്ണ്യനായിരുന്ന എം. എസ്‌. രാമസ്വാമിയയ്യര്‍; പ്രൊഫ്‌. പി. സാംബമൂര്തി; ഡോ. എസ്‌. വെങ്കിടസുബ്രഹ്മണ്യ അയ്യര്മുതലായവര്അവരുടെ ഗ്രന്ഥങ്ങളില്യഥര്ത്ഥത്തിലുണ്ടായ സത്യാവസ്ഥകളെ അതിശയോക്തിസ്പര്ശമില്ലാതെ എഴുതിയിട്ടുണ്ട്‌. ഇവര്തമ്മില്കാണാന്കളമൊരുക്കിയ സാഹചര്യവും, അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും ചുരുക്കത്തിലെങ്കിലും സ്പര്ശിക്കാതെ മുമ്പോട്ടു പോകുന്നത്ഉചിതമായിരിക്കുമെന്ന്തോന്നുന്നില്ല.

      
ത്യാഗരാജശിഷ്യനായിരുന്ന കണ്ണയ്യാ ഭാഗവതരും, ദീക്ഷിതരുടെ ശിഷ്യനായിരുന്ന വടിവേലുവും, സ്വാതി തിരുനാളിന്റെ സംഗീതസദസ്സിലെ പ്രമുഖവ്യക്തികളായിരുന്നു. ത്യാഗരാജസ്വാമികളുടെ കൃതികള്ഇവര്പാടുന്നതുകേട്ട മഹാരാജവിന്‌, മഹാത്മാവിനെ നേരില്ക്കാണണമെന്ന്ആഗ്രഹം തോന്നി. അദ്ദേഹത്തെ തിരുവയ്യാറില്ചെന്ന്! കൂട്ടികൊണ്ടുവരുന്നതിനായി വടിവേലുവിനേയും, ഗോവിന്ദമാരാരേയും മഹാരാജവ്നിയോഗിച്ചു. അവര്ക്ക്കൂട്ടിനായി നല്ലതമ്പി മുതലിയാരേയും ഏര്പ്പാടാകി. അങ്ങിനെ 1838-39-ല്ഒരേകാദശിയോടനുബന്ധിച്ച്സംഗീതോത്സവം നടന്നുകൊണ്ടിരിക്കെ ഇവര്മൂവരും ത്യാഗരാജസന്നിധിയിലെത്തി. ശിഷ്യന്മാരെല്ലാം ചേര്ന്നുപാടുന്ന ഭജനയുടെ രസം നുകര്ന്നുകൊണ്ട്സ്വാമികള്മദ്ധ്യസ്ഥനത്ത്ഇരിക്കുകയാണ്‌. ഒഴിഞ്ഞുകിടന്നിരുന്ന ഒരു മൂലയില്മൂവ്വരും ഇരിപ്പുറപ്പിച്ചു. ഭജനയുടെ പൂര്വഭാഗം സമാപിച്ചപ്പോള്സ്വമികലുടെ പാട്ടൊന്നു കേട്ടാല്കൊള്ളമെന്ന്ഗോവിന്ദമാരാര്ആഗ്രഹം പ്രകടിപ്പിച്ചു. തന്നോട്പാടാന്ആഞ്ഞാപിച്ചതാരാണെന്ന്ആദ്യം സ്വാമികള്ക്ക്മനസ്സിലായില്ലെങ്കിലും, വടിവേലുവില്നിന്ന്കാര്യം ഗ്രഹിച്ചു. ഉടന്തന്നെ മാരാര്ക്ക്പാടാന്സ്വമികളുടെ അനുമതി ലഭിച്ചു. കിട്ടിയ അവസരം പാഴാക്കാതെ അദ്ദേഹം പാടാന്തീരുമാനിച്ചു. എല്ലാ വാദ്യോപകരണങ്ങളും നിസ്ചലമാക്കാനാഞ്ഞാപിച്ചുകൊണ്ട്മാരാര്അദ്ദേഹത്തിന്റെ ഏഴുകമ്പികളുള്ള തമ്പുരമീട്ടി പന്തുവരാളിരാഗം ആലാപനം തുടങ്ങി. ഒന്നാം കാലം രണ്ടാം കാലം മൂന്നാം കാലം എന്നിവ നിഷ്പ്രയാസം കടന്ന്ആലാപനം ആറാം കാലത്തിലെത്തിയപ്പോള്ത്യാഗരജസ്വാമികളടക്കം സദസ്സ്യര്എല്ലാവരും അത്യത്ഭുതത്താല്അങ്ങോട്ടുമിങ്ങോട്ടും നോക്കാന്തുടങ്ങി. ശേഷം ഗീതഗോവിന്ദത്തിലെ "ചന്ദനചര്ച്ചിതനീലകളേബര" എന്ന അഷ്ടപതി ഒരു പല്ലവിയായെടുത്ത്ഷറ്റ്കാലത്തിലും പാടി രാഗമാലികയില്അവസാനിച്ചപ്പോള്ത്യാഗരാജസ്വാമികള്ക്കു മാരാരോടു തോന്നിയ ഭക്തിയും ബഹുമാനവും അളവറ്റതായിരുന്നു. ആതിധേയന്റെ അത്ഭുതസിദ്ധിക്കൊരു പാരിതോഷികമെന്നോണം ശ്രീരാഗത്തില്‍ "എന്തരോ മഹാനുഭാവുലു അന്തരികി വന്ദനമു" എന്നു തുടങ്ങുന്ന കീത്തനം പാടി വിശിഷ്ടാതിഥിക്കു സമര്പ്പിച്ചു. "ഗോവിന്ദസ്വാമി" എന്ന ബഹുമാനസൂചകമായ നാമവും ത്യഗരാജന് അവസരത്തില്നല്കിയതായി പറയപ്പെടുന്നു.

      
സ്വാമികളുടെ നിര്ദ്ദേശപ്രകാരം മാരാര്കുറേദിവസം അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചശേഷം തന്റെ വടക്കോട്ടുള്ള യാത്ര തുടര്ന്നു. ഏതായാലും മാരാര്തിരിച്ച്തിരുവന്തപുരത്തേക്ക്പോകുകയുണ്ടായില്ല. ഉത്തര ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങള്സന്നര്ശിക്കുകയും, ചിലയിടങ്ങളില്വിദ്വാന്മാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്ത്അവസാനം മഹാരഷ്ട്രയിലുള്ള പണ്ഡരീപുരം വിഠല ക്ഷേത്രത്തില്ഭജനമിരിക്കുകയും, അവിടെവച്ച്‌ 1842-ല് 'മഹാനുഭാവലു' മര്ത്യപഞ്ജരമുപേക്ഷിക്കുകയും ചെയ്തു. 

      
ഗോവിന്ദസ്വാമി ഒരു ഗാനസാമ്രാട്ട്മാത്രമായിരുന്നില്ല, ഉന്നതനായ ഒരു വാഗ്ഗേയകാരനും കൂടിയായിൂരുന്നു, ഗോവിന്ദസ്വാമി വര്ണ്ണങ്ങള്എന്ന പേരില്മാരാരുടെ കൃതികള്തമിള്നാട്ടില്പ്രചാരത്തിലിരുന്നതായി പ്രൊ. സാംബമൂര്തി തുടങ്ങിയവര്പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം രചിച്ചു പാടിയ കൃതികളൊന്നും പകര്ത്തിവച്ചിട്ടില്ലാത്തതുകൊണ്ടും, അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകളെക്കുറിച്ച്രേഖകളില്ലാത്തതുകൊണ്ടും പൂര്ണ്ണരൂപത്തില്അവകളുടെ മാതൃക കിട്ടാന്വിഷമമായിത്തന്നെയാണിരിക്കുന്നത്‌. ആയതിനാല്ഏതുവകഭേതത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്എന്ന്പറയുക വിഷമമാണ്‌. സ്വരജതികള്മാതിരിയാണെന്നും, വര്ണ്ണ മതൃകയിലാണെന്നും, അതുമല്ല, ത്യാഗരാജസ്വാമികളുടെ പഞ്ചരത്ന കൃതികള്പോലെ വര്ണങ്ങളുടേയും, സ്വരജതികളുടെയും, ഏകീകൃത രൂപത്തിലുള്ള പ്രബന്ധങ്ങള്ആണെന്നും പലപ്രകാരത്തില്പറഞ്ഞുവരുന്നുണ്ട്‌. ഗോവിന്ദസ്വാമി വര്ണങ്ങള്എന്നപേരില്തമിള്നാട്ടിലും മറ്റും കൃതികള്പ്രാചാരത്തിലിരുന്ന കാര്യം ഞാന്നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. 'യതുകുലഗാംബോജി'യിലും, 'മോഹന'ത്തിലും അദ്ദേഹം രചിച്ച വര്ണങ്ങള്കണ്ടുകിട്ടിയിട്ടുള്ളതായി ശ്രീമതി ലീലാ ഓംചേറി രേഖപ്പെടുത്തിയതായി ഓര്ക്കുന്നു.

      
സോപാന സംഗീതത്തിന്റെയും, കര്ണാടക സംഗീതത്തിന്റെയും ചുവടു പിടിച്ച് രണ്ടു പ്രസ്ഥാനങ്ങളിലും സര്വസാധാരണമായിരുന്ന വ്യത്യസ്ഥ്ഗാനരൂപങ്ങളെല്ലാം ഗോവിന്ദമാരാര്രചിച്ചിരിക്കാമെന്ന്അനുമാനിക്കുന്നതില്അപാകതയില്ല. സംകൃതം, തെലുങ്ക്‌, മണിപ്രവാളം എന്നീ ഭാഷകള്അവക്കായി ഉപയോഗപ്പെടുത്തിയുമിരിക്കാം. ആധുനീക കര്ണ്ണടക സംഗീതത്തിന്റെ പ്രാഥമിക തത്ത്വങ്ങള്വളരെ ഭംഗിയായും, എഴുപത്തിരണ്ടു മേളകര്ത്താരാഗങ്ങളുടെയും, അവയുടെ ജന്യരാഗങ്ങളുടെയും ലക്ഷണങ്ങള്വളരെ വിശദമായും വിവരിക്കുന്ന ഒരുല്കൃഷ്ടഗ്രന്ഥമാണ്‌ "സംഗ്രഹചൂഡാമണി".
കൃതിയുടെ കര്ത്താവൊരു "ഗോവിന്ദാചാര്യ"രാണെന്നറിയാമെങ്കിലും മഹാത്മാവിന്റെ മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. ഗോവിന്ദമാരാര്സംഗീതനഭോമണ്ടലത്തിലെ ഒരു ധ്രുവാചാര്യനായി വിഹരിച്ചിരുന്നുവെന്നതിന്പല തെളിവുകളും പ്രത്യക്ഷമായുണ്ട്‌. നിലയില്നോക്കുമ്പോള്‍ "സംഗ്രഹചൂഡാമണി"യുടെ കര്ത്താവ്അദ്ദേഹമായിരിക്കുകയില്ലേ, എന്നൊരു ചോദ്യം നമ്മുടെ മുമ്പില്പ്രത്യക്ഷീഭവിക്കുന്നുണ്ട്‌. ഒരുപക്ഷേ നിരന്തരമായ ഗവേഷണത്തില്ക്കൂടെ അത്തെളിയിച്ചെടുക്കനും സാധിച്ചേക്കും. അതുപോലെതന്നെ അദ്ദേഹത്തിന്റെ കൃതികളും. പൂര്വികരേയും, അവരുടെ വിലമതിക്കാനാവാത്ത സംഭാവനകളേയും കുറിച്ചൊരു അവബോധം നമുക്കുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അശ്രധ, അവഗണന,അനാദരവ്മുതലായവകൊണ്ട്അമൂല്യകലാസൃഷ്ടികളെ കുറച്ചൊക്കെ ഒതുക്കിവെക്കാമെങ്കിലും, അത്ശാശ്വതമായി നിലനിര്ത്താനൊക്കുകയില്ലെന്ന പ്രത്യാശയോടെ നമുക്കേവര്ക്കും കാത്തിരിക്കാം.

      
കര്ണ്ണാടക സംഗീതവും, സോപാന സംഗീതവും ഭാരതത്തിലുള്ളിടത്തോളം കാലം, സംഗീതശാഖാമൂല്യങ്ങള്നാടിന്റെ നാനഭാഗത്തും പ്രചരിപ്പിക്കാനും, അതിലൂടെ ഒരേകാത്മഭാരതത്തെ കാണാന്ശ്രമിക്കുകയും ചെയ്ത പുണ്യാത്മാവിന്റെ നാമധേയം നിലനില്ക്കുമെന്നുതന്നെ നമുക്ക്പ്രത്യാശിക്കാം.

                                             ooooo00000ooooo.